18 വായിൽ നുൺ പുറപ്പെട്ട് വരിനെ തീ, പുകെ, കെന്തകം ഒണ്ണീ മൂണ് ചീക്കുനാലെ മാനടവൻകാട് മൂണിൽ ഒരു പാകം ചത്തോഞ്ചെ.
മൂണാമത്തെ തൂതൻ ഊതിയപ്പെ തീപ്പന്തമ്പോലെ കത്തിനെ ചരിയാനെ ഒരു വെളളി വാനത്തിൽ നുൺ ബൂന്തെ; ആത്തോരങ്കാട്ടിലേം തുമ്പുകങ്കാട്ടിലേം മൂണിൽ ഒരു പാകത്തിലും താൻ അത് ബൂന്തത്.
അം വെള്ളീക്ക് കാഞ്ചിരം ഒൺ പേര്; തണ്ണീൽ മൂണിലൊരു പാകമും കാഞ്ചിരമ്പോലെ കയ്‌ക്കുമെ; അം കയ്‌ക്കുമെ തണ്ണിയെ കുടിച്ച് മാനടവൻകാട്ടിൽ കനേമാളുകേം ചത്ത് കെട്ടു പോയെ.
നാലാമത്തെ തൂതൻ ഊതിയപ്പെ പെട്ടൊൺ പെയ്‌തിൽ നുണ്ണും തിങ്കേൽ നുണ്ണും വെളളികാട്ടിൽ നുണ്ണും മൂണിലൊരു പാകത്തുക്ക് കേട് തട്ടി ഇരുട്ടായെ. അതുനാലെ റാവും പകലും മൂണിൽ ഒൺ വെളിച്ചം നാതയായെ.
മുതേലെ തൂതൻ ഊതിയെ; അമ്പോളെ ഇലത്തം കലന്തെ കൽ മശേം തീയും പൂമീക്ക് മീത്തോട്ടുക്ക് പെയ് പൂമീലെ മൂണിൽ ഒരുക്കോടും മരങ്കാട്ടിൽ മൂണിൽ ഒരു പാകമും പച്ചപ്പുൽ തരുവകാട് ബൂറായും വെന്ത് വെണ്ണീറായെ.
ഇരണ്ടാമത്തെ തൂതൻ ഊതിയെ; അമ്പോളെ തീ കത്തിനെ വൻ മലവോലെ ഒണ്ണെ ചമുത്തിരത്തുക്ക് ഒറിഞ്ചെ; അന്നേരം കടലിൽ മൂണിലൊൺ ഇലത്തമായെ.
ശമുത്തിരത്തിലെ എല്ലാ ചീവാതികാട്ടിൽ നുണ്ണും മൂണിൽ ഒരു പാകം ചത്തുകെട്ട് പോയെ; കപ്പലുകാട്ടിൽ മൂണിൽ ഒരു പാകം നശിച്ച് കെട്ടു പോയെ.
ഇന്നെ ആണ്ട്, ഇന്നെ മാശം, ഇന്നെ നാൾ, ഇന്നെ നേരത്തിൽ മാനടവൻകാട്ടിൽ മൂണിൽ ഒരു പാകമെ കൊണ്ണൊറികേക്കുചൂട്ടി ഒരിയ്‌ങ്കി ഇരുന്തെ നാല് തൂതരുകാടാം പിരിച്ചിവുട്ടെ.
ഏൻ കുതിരകാടാം കുതിരേക്ക് മീത്തോട് ഇരുക്കിനവേരളാം കനാത്തിൽ കണ്ടതു എകനൊണ്ണാ, അവറാത്തുക്കു തീവോലെ ചൊവുത്തതും കരിനീലേം കെന്തകമ്പോലെ മഞ്ചെ നിറവുമാനെ പടച്ചട്ടയാം ഇട്ടിരുന്തെ; കുതിരകാട് തലെ ശിങ്കങ്കാട് തലവോലേം വായിൽ നുൺ തീയും പുകയും കെന്തകമും പുറത്തുക്ക് വരുമെ.
കുതിരകാട്ടിലെ ചക്കിതി വായിലും വാലിലും താനിരുന്തത്; വാലാകട്ടെ പാമ്പുവോലെ തലെ ഒള്ളതും താൻ; അത്തിൽതാൻ മാനടവൻകാടെ ചിക്കേൽ അലക്കശിക്കുമത്.