17 വോറൊരു തൂതൻ മേലോകത്തിലെ ആലയത്തിൽ നുൺ പുറപ്പട്ടെ; അവൻ കയ്യിലും ചരിയാനെ ഉരുക്കൊള്ളെ ഒരു കിള്ളിയെ പുടിച്ചിരുന്തെ.
അന്നേരം മേലോകത്തിലെ തെയ്‌വ ആലയം തുറന്ത് അവനിലെ നീമപെട്ടകം അവൻ ആലയത്തിൽ വെളിപ്പട്ടെ; മിന്നലും ഒച്ചേം ഇടിയിടിക്കലും പൂകമ്പമും വൻ കൽമശേം ഒണ്ടായെ.
അമ്പോളെ മഞ്ചീക്ക് മീത്തോടിരുക്കിനാ അം കിള്ളിയെ പൂമീക്ക് വീശി വെള്ളാമെ അറുത്തെടുത്തെ.
തീകാൽ അതികാരമൊള്ളെ വോറൊരു തൂതൻ ആകെ കളറീൽ നുൺ പുറപ്പെട്ട് ഉരുക്കൊള്ളെ കിള്ളിയെ പുടിച്ചിരുന്താകാൽ, “പൂമിനാട്ടിൽ മുന്തിരി കായ് പശുത്തിരുക്കിനനാലെ നിൻകാലെ ഉരുക്കൊള്ളെ കിള്ളിയെ എടുത്ത് മുന്തിരി വള്ളീലെ കുലേ അറിൻ” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.
“നിങ്കെ പോയ് തെയ്‌വ കോപത്തിലെ കോപ്പികാട് ഏളാം പൂമീക്ക് ഊത്തിൻ” ഒൺ ഒരു വൻ ചത്തം തെയ്‌വ ആലയത്തിൽ നുൺ ഏളു തൂതരുകാലും ചൊന്നതെ ഏൻ കേട്ടെ.
ഏളാമത്തെ തൂതൻ ഉടയാ കോപ്പിയെ വാനത്തിലേം പൂമീലേം ഇടേക്ക് ഊത്തിയെ; അമ്പോളെ, “എല്ലാം നടമായേയെ” ഒൺ ഒരു ചരിയാനെ ചത്തം തെയ്‌വ ആലയത്തിലെ കോയിമെ കട്ടിലേൽ നുൺ വന്തെ.