41-42 അവനുക്ക് മനശിരക്കമൊണ്ടായ്, “എനക്ക് മനശൊള്ളെ” ഒൺ ചൊല്ലി അവനെ തൊട്ടതും കട്ടച്ചീക്ക് മാറി ചുത്തമായെ.
അവനുക്ക് മനിശെ മാനടവൻകാടെ കണ്ടവോളെ അവറെ ഇടയൻ നാത്തെ ആടുവോലെ നാതിനാതേം അലഞ്ചിനടക്കിനെ വേരാ ആയും ഇരുക്കിനെ ഒൺ കണ്ട് അവറകാക്ക് മനശലിവ് ഒണ്ടായെ.
നമക്കൊള്ളെ വലിയെ പൂയാരി നങ്കെ കുറേൽ കനിവെ കാട്ടുകേക്ക് കൂടാത്താ നാത്തെ; എല്ലാത്തിലും നങ്കവോലെ ചോതനേൽ അകപ്പട്ടപ്പണും അവൻ പാപം നാത്തവനായിരുന്തെ.
അകനെ അവൻ തെയ്‌വത്തിലെ വേലേൽ കനിവ് ഒള്ളാളും നമ്പുകേക്കാനവനുമാനെ ഒരു വലിയെ പൂയാരിയുമായെ. എന്തൊണ്ണാ മാനടവൻകാട്ടിലെ പാപങ്കാട്ടുക്ക് പകറമായ് എല്ലാ കാരിയത്തിലും അവൻ ഉടയാ കൂടപ്പുറപ്പുകാടുവോലെ ആകവേണ്ടിയിരുന്തെ.
ഏശു വള്ളത്തിൽ നുൺ കരേകത്തിൽ ഉറയ്‌ങ്കതും മനിശെ മാനടവൻകാട് നിക്കിനതെ കണ്ടൊൺ, “അവറളെ മേപ്പേക്ക് ഇടയൻ നാത്തെ ആടുമാതിരി ഇരുക്കിനെ” ഒൺ നിനച്ച് അവറകാക്ക് മനശലിവ് ഒണ്ടായെ. പിന്നെ അവറളെ പലെ കാരിയങ്കാടാം പടിയ്‌ക്കെ വച്ചെ.
തെയ്‌വ മകിമേലെ തെളിച്ചമും അവൻ കുണത്തിലെ ഉരുവമും താൻ തെയ്‌വ മകൻ. അവൻ തെയ്‌വ ചക്കിതീലെ വശനത്താലെ ഉലകമെ ബൂറാ നിലെ നുറുത്തുകേം മനിശെ മാനടവൻകാടെ ഉടവുറെ പാപത്തിൽ നുൺ ചുത്തമായ്‌ക്കോഞ്ച് മീത് തെയ്‌വത്തിലെ വലത്തക്കോട് ഇരുക്കുകേം ചെയ്യിനെ.
ഏശു എന്തി കാത്താം അലയാം തിട്ടമിട്ട്, “നിൽ” ഒൺ ചൊല്ലിയത്തുക്ക് പെട്ടൊൺ കാത്തും അലയും അലാതിയാ നുണ്ണെ.
കട്ടച്ചീക്ക് പുടിച്ചെ ഒരു നോയാളി ഏശുവുക്ക് മില്ലോട്ടുക്ക് വന്താലെ മുട്ടക്കുത്തി നുൺ ഇകനെ കോന്ത് കേട്ടെ, “നിനക്ക് മനശിരുന്താ എന്നെ ചുകമാക്കേക്ക് മുടിയും” ഒൺ ചൊല്ലിയെ.